കുണ്ഡലിനിപ്പാട്ട് :ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി -3/എം.കെ.ഹരികുമാർ

 കുണ്ഡലിനിപ്പാട്ടിനെപ്പറ്റിയുള്ള ഈ രസാത്മകമായ അന്വേഷണം പൂർവ്വപാഠങ്ങളെ അനുകരിച്ചുകൊണ്ടുള്ളതല്ല. ഇപ്പോൾ വേദാന്തഗ്രന്ഥങ്ങൾ ധാരാളമുണ്ട്. ഉപനിഷത്ത് പഠനങ്ങൾ എത്രയോ ഉണ്ട്. ഗുരുവിൻ്റെ കൃതികളെക്കുറിച്ച് പണ്ഡിതന്മാരുടെ ദീർഘപഠനങ്ങൾ പുസ്തകശാലകളിലും ലൈബ്രറികളിലും ലഭ്യമാണ്. അതൊക്കെ അവിടെ ഇരിക്കട്ടെ. ഗുരുവിന്റെ കൃതികളിൽ വേദാന്തത്തിൻ്റെ വ്യാഖ്യാനവും സ്വകീയമായ ഛന്ദസ്സുമാണ് പ്രധാനമായിട്ടുള്ളത്.…

Continue Readingകുണ്ഡലിനിപ്പാട്ട് :ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി -3/എം.കെ.ഹരികുമാർ

അഭിമുഖം എം.കെ.ഹരികുമാർ / ഡോ. തോമസ് സ്കറിയ

 "എന്നെത്തന്നെയാണ് വായിക്കുന്നത് ;എന്നെത്തന്നെയാണ് എഴുതുന്നത് " ചോദ്യം: 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൽ നിന്നു തുടങ്ങാം. എം.കെ. ഹരികുമാർ എന്ന നിരൂപകൻ്റെ അടയാളപ്പെടുത്തൽ ഖസാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ചരിത്രം ഒന്നു വിവരിക്കാമോ?എം.കെ.ഹരികുമാർ:ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഖസാക്കിൻ്റെ ഇതിഹാസം വായിച്ചത് .പിന്നീട് കോളേജിൽ പഠിക്കുമ്പോഴും വായിച്ചു. എന്നാൽ പോസ്റ്റ്…

Continue Readingഅഭിമുഖം എം.കെ.ഹരികുമാർ / ഡോ. തോമസ് സ്കറിയ

ഗുരുവിൻ്റെ മതം: മൗലികത ,ജീവന്മുക്തി :എം.കെ.ഹരികുമാർ

 മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരു പറഞ്ഞിട്ടുണ്ട്. ഗുരുവിൻ്റെ മതദർശനത്തെക്കുറിച്ച് പറയുമ്പോൾ മിക്കവാറും പേരും ഈ വാക്യം ഉദ്ധരിക്കാറുണ്ട്. ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു വീക്ഷണമാണിത്. സങ്കീർണമായ ആശയങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി കാലുഷ്യമുണ്ടാക്കുന്ന രീതിയല്ല ഗുരുവിൻ്റേത്.ഗുരു യാതൊന്നും അനാവശ്യമായി ദീർഘിപ്പിച്ച് സംസാരിച്ചിട്ടില്ല.…

Continue Readingഗുരുവിൻ്റെ മതം: മൗലികത ,ജീവന്മുക്തി :എം.കെ.ഹരികുമാർ

ജീവിതത്തിനു നേർക്ക് പാഞ്ഞു പോകുന്ന ഒരസ്ത്രം :എം.കെ.ഹരികുമാർ

 aറഷ്യൻ സംവിധായകനായ താർക്കോവ്സ്കിയുടെ കലാനുഭവത്തെക്കുറിച്ച് പലരുടെയും ഉള്ളിൽ കാലങ്ങളായി അടിഞ്ഞു കിടക്കുന്ന സംശയങ്ങളുണ്ടാകും. എവിടെ നിന്നും അതിനു ഉത്തരം കിട്ടുന്നുണ്ടാവില്ല.പലരുടെയും  അഭിപ്രായങ്ങളും പ്രഭാഷണങ്ങളും കേൾക്കുമ്പോൾ ആശയങ്ങൾ ചിതറിപ്പോകുന്നതാണ് കാണുന്നത്. അഭിപ്രായങ്ങൾ പറയുന്നവർക്ക് അവരിൽ പോലും വിശ്വാസമില്ലെന്ന് ബോധ്യപ്പെടുന്നതും ഒരു കാരണമാണ്. സമയത്തിനനുസരിച്ച് ഒരുത്തരം…

Continue Readingജീവിതത്തിനു നേർക്ക് പാഞ്ഞു പോകുന്ന ഒരസ്ത്രം :എം.കെ.ഹരികുമാർ

കരുണ@100: വേറൊരു വായന/ എം.കെ.ഹരികുമാർ

എം.കെ.ഹരികുമാർആദ്യമേ തന്നെ പറയട്ടെ, 'കരുണ' കുമാരനാശാൻ പ്രസിദ്ധീകരിച്ചതല്ല. 1924 ൽ ബോട്ടപകടത്തിൽ മരിക്കുമ്പോൾ ആശാൻ്റെ ബാഗിൽ ഈ കൃതിയുണ്ടായിരുന്നു.അപകടത്തിന് മുമ്പ്, രാത്രിയിൽ ആശാൻ ഈ കവിത ബോട്ടിലുണ്ടായിരുന്ന ചിലരെ ചൊല്ലിക്കേൾപ്പിക്കുകയും  അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.മുന്നു ദിവസം നീളുന്ന ഒരു യാത്രയായിരുന്നു അത്.…

Continue Readingകരുണ@100: വേറൊരു വായന/ എം.കെ.ഹരികുമാർ

എം.കെ.ഹരികുമാറിനെ ആദരിക്കുന്നു

   കൂത്താട്ടുകുളം നഗരസഭ എം.കെ.ഹരികുമാറിനെ ആദരിച്ചു .ചെയർപേഴ്സൺ വിജയ ശിവൻ ,വൈസ് ചെയർപേഴ്സൺ സണ്ണി കുര്യാക്കോസ് എന്നിവർ ചേർന്ന് ഉപഹാരം നല്കുന്നു .മുനിസിപ്പൽ കൗൺസിലർമാർ സമീപം/september 18, 2024  aകൂത്താട്ടുകുളം സിജെ മെമ്മോറിയൽ ലൈബ്രറി ,താലൂക്ക് ലൈബ്രറി കൗൺസിൽ ,പുരോഗമന കലാസാഹിത്യസംഘം യൂണിറ്റ് എന്നിവയുടെ…

Continue Readingഎം.കെ.ഹരികുമാറിനെ ആദരിക്കുന്നു

എം.കെ.ഹരികുമാറിനു ഓണററി ഡോക്ടറേറ്റ്

 metrovartha എം.കെ.ഹരികുമാറിനു ഓണററി ഡോക്ടറേറ്റ് കൊല്ലം :ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പൂർ ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്ന് സാഹിത്യവിമർശകൻ എം.കെ.ഹരികുമാറിനു നല്കുന്ന ഓണററി ഡോക്ടറേറ് കൊല്ലം പ്രസ് ക്ളബിൽ ചേർന്ന ചടങ്ങിൽ ജസ്റ്റിസ് എൻ.തുളസിഭായി സമ്മാനിച്ചു.ഡോ. എം. ശാർങഗധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ…

Continue Readingഎം.കെ.ഹരികുമാറിനു ഓണററി ഡോക്ടറേറ്റ്

എം.കെ.ഹരികുമാറിനു അബുദാബി ശക്തി അവാർഡ് -2024

 എം.കെ.ഹരികുമാറിനു അബുദാബി ശക്തി അവാർഡ് കണ്ണൂർ: എം.കെ.ഹരികുമാറിൻ്റെ 'അക്ഷരജാലകം' എന്ന പുസ്തകത്തിനു (രണ്ടു വാല്യം) സാഹിത്യനിരൂപണത്തിനുള്ള അബുദാബി ശക്തി അവാർഡ് ലഭിച്ചു. സാഹിത്യ നിരൂപകനായിരുന്ന തായാട്ട് ശങ്കരൻ്റെ പേരിലുള്ളതാണ് ഈ അവാർഡ്.  മെട്രോവാർത്തയിൽ ഹരികുമാർ എഴുതുന്ന അക്ഷരജാലകം എന്ന പംക്തിയുടെ സമാഹാരമാണ് ഈ കൃതി.25000 രൂപയും…

Continue Readingഎം.കെ.ഹരികുമാറിനു അബുദാബി ശക്തി അവാർഡ് -2024

അക്ഷരജാലകം /എം.കെ.ഹരികുമാർ:വിർജിനിയ വുൾഫ് ,യതി ,ടാഗോർ

ഇംഗ്ലീഷ് സാഹിത്യകാരി വിർജിനിയ വുൾഫ് (1882-1942)എഴുതിയ 'എ റൂം ഓഫ് വൺസ് ഓൺ'(ഒരുവളുടെ സ്വന്തം മുറി ,1929)എന്ന കൃതി എഴുത്തുകാരികളുടെ ആഭ്യന്തരവും ചരിത്രപരവുമായ അതിജീവനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.ഇംഗ്ലീഷ് സാഹിത്യത്തിൽ കഴിഞ്ഞ 200 വർഷത്തിനിടയ്ക്ക് ,ഒരു കവിക്ക് ഒരു അടിമയെക്കാൾ ഒട്ടും പരിഗണന ലഭിച്ചിട്ടില്ലെന്ന്…

Continue Readingഅക്ഷരജാലകം /എം.കെ.ഹരികുമാർ:വിർജിനിയ വുൾഫ് ,യതി ,ടാഗോർ